കണ്ണ് നിറഞ്ഞ് ഒഴുകാൻ ഒരുങ്ങി നിന്ന മാത്രയിൽ
നീ അണഞ്ഞു ജീവനിൽ
പൂത്തുലഞ്ഞ ചില്ലകൾ വാടിനിന്നാ വേളയിൽ നിൻ നിഴലേകി കുളിരിന്റെ
നീർ കണങ്ങൾ
തൂമഞ്ഞിൻ പീലികൾ ചേർത്ത് ഞാൻ വീണ്ടും ഒരു മഴവില്ല് തീർക്കും
കണ്ണിമകള്ളിൽ ഞാൻ കോർക്കും എന്റെ ഓർമകളുടെ വള പൊട്ടുകൾ
ഒരു കുറി വീണ്ടും ചിരി ഉണരട്ടെ ഈ ചുണ്ടുകളിൽ


കോതയുടെ പാട്ട്
കോതയുടെപാട്ട് ആരും കേട്ടതല്ല. വായ്ക്ക് തോന്നിയത് കോതയ്ക്ക് പാട്ടെന്ന് ചൊല്ലി. കോതക്ക് തോന്നിയ പാട്ട് ഇടിമുഴക്കങ്ങള്‍ക്കിടയിലെ നിശ്ശബ്ദതയായി താഴ് വരകളില്‍ മുഴങ്ങി. ഉരുള്‍പൊട്ടലില്‍ കുത്തിയൊലിച്ചുപോയി. ചെളിയില്‍ പുതഞ്ഞു
I don’t think the title of your article matches the content lol. Just kidding, mainly because I had some doubts after reading the article.