കണ്ണ് നിറഞ്ഞ് ഒഴുകാൻ ഒരുങ്ങി നിന്ന മാത്രയിൽ
നീ അണഞ്ഞു ജീവനിൽ
പൂത്തുലഞ്ഞ ചില്ലകൾ വാടിനിന്നാ വേളയിൽ നിൻ നിഴലേകി കുളിരിന്റെ
നീർ കണങ്ങൾ
തൂമഞ്ഞിൻ പീലികൾ ചേർത്ത് ഞാൻ വീണ്ടും ഒരു മഴവില്ല് തീർക്കും
കണ്ണിമകള്ളിൽ ഞാൻ കോർക്കും എന്റെ ഓർമകളുടെ വള പൊട്ടുകൾ
ഒരു കുറി വീണ്ടും ചിരി ഉണരട്ടെ ഈ ചുണ്ടുകളിൽ
ചലനമറ്റ ഘടികാരം
നീണ്ടയാത്രയിലാണയാൾ… പാത്തും പതുങ്ങിയും ഓടിക്കൊണ്ടിരിക്കുന്നു. പകൽവെളിച്ചത്തിലും സകുലം സഞ്ചരിക്കുന്നവന് ആരും മുഖം കൊടുത്തില്ല. ദേഷ്യമാണയാൾക്ക് പലരോടും, ദയയില്ലാത്ത മനുഷ്യരോടും.. ഓടിത്തളർന്നവന് ദാഹജലം നൽകാൻ വരെ- യവർക്ക് സമയമില്ല.