കണ്ണ് നിറഞ്ഞ് ഒഴുകാൻ ഒരുങ്ങി നിന്ന മാത്രയിൽ
നീ അണഞ്ഞു ജീവനിൽ
പൂത്തുലഞ്ഞ ചില്ലകൾ വാടിനിന്നാ വേളയിൽ നിൻ നിഴലേകി കുളിരിന്റെ
നീർ കണങ്ങൾ
തൂമഞ്ഞിൻ പീലികൾ ചേർത്ത് ഞാൻ വീണ്ടും ഒരു മഴവില്ല് തീർക്കും
കണ്ണിമകള്ളിൽ ഞാൻ കോർക്കും എന്റെ ഓർമകളുടെ വള പൊട്ടുകൾ
ഒരു കുറി വീണ്ടും ചിരി ഉണരട്ടെ ഈ ചുണ്ടുകളിൽ



കാലപ്പൂട്ട്
നിനക്കാതെ തന്നെ സമയം വരുന്നു. അല്ല വന്നു കൊണ്ടേയിരിക്കുന്നു. ഞാനിര, നീയിര, അല്ല ആരാണ് ഇരയല്ലാതാവുന്നത് (ആയിക്കൊണ്ടേയിരിക്കുന്നത്) മാടിവിളിക്കുന്നുണ്ടാകസ്മികത നിനക്കാത്ത ഭൂവിൽ വേണ്ടാത്തത് നമ്മെ പുൽകിക്കൊണ്ടേയിരിക്കുന്നു. അനന്താകസ്മികത









I don’t think the title of your article matches the content lol. Just kidding, mainly because I had some doubts after reading the article.