പ്രണയിനി

ഇനി ഒരു നാളിൽ പുലരും ഓർമ
എന്നിലെ കണ്ണിൻ കോണിൽ മിന്നെ
നീ എൻ ചിരിയിൻ കാരണമായി
നാളുകൾ നീങ്ങെ നീ ഇന്നെന്നിൽ
പ്രണയപൂക്കൾ പിച്ചിയറിഞ്ഞും
നടന്നകന്നു നെഞ്ചിലെ താളം തെറ്റി
തിരകളാൾ ഓളം വെട്ടി നീ പോയ വഴികളിൽ
ഇന്നെൻ്റെ പതവും പിന്നാലെ പായുന്നു
ഒടുവിൽ നീ കണ്മണി ഇന്നെൻ്റെ ഉയിരിനെ വിട്ടു നീ പാറുന്നു

പ്രണയത്തിൻ കാഹളം ഇല്ലെന്ന് ചൊന്നെൻ്റെ
ചങ്കിൽ കുടിയേറിയ മാലഘകുട്ടിക്ക്
പ്രണയം പ്രണയം മാത്രം ഓർമകൾ മുഴുവനും നിന്നോടുള്ളെന്നിഷ്ടം
ഈ കവിത നീ ഇന്ന് പാരായണം
ചെയ്യുമോ എന്നെനിക്കറിയില്ല
എന്നിരുന്നാലും നിനക്കായി
എൻ്റെ ജീവൻ്റെ താളിനായ്
ഞാൻ ഇന്നിതിവിടെ കുതികുറിക്കുന്നു

Share on facebook
Share on twitter
Share on whatsapp
Share on telegram
2.5 2 votes
Article Rating
Subscribe
Notify of
guest
2 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Yadhu
Yadhu
2 years ago

Superb

binance referans kodu
9 months ago

Thank you for your sharing. I am worried that I lack creative ideas. It is your article that makes me full of hope. Thank you. But, I have a question, can you help me?

About The Author

poem

അവൾ

ചാപ്പിള്ളക്ക് മുലപ്പാലേകി ജീവൻ നൽകുന്നവൾ. ചിറകൊടിഞ്ഞ ശലഭങ്ങൾക്ക് പൂവായി വിരിയുന്നവൾ. മറിവുണങ്ങാത്ത ഹൃത്തിന് ഉപ്പ് തേച്ചവൾ. ഗദ്യങ്ങളെ പെറ്റ് ആനന്ദത്തിൻ, പദ്യങ്ങൾ പാടുന്നവൾ. നൊമ്പരങ്ങളുടെ ചർക്കയിൽ ഈണങ്ങൾ

....
India-Flag

എന്റെ രാജ്യം

എന്റെ രാജ്യം അടച്ചിട്ട വീടല്ല. വെടിയൊച്ചകളുടെ , കലഹങ്ങളുടെ അതിർവരമ്പുകളില്ലാത്ത അഭയാര്ഥികളില്ലാത്ത ആകാശത്തോളം വിശാലമായ ഒന്നാണ്.. എന്റെ രാജ്യം രാമന്റേതല്ല.. മതരാജ്യത്തിനു വേണ്ടി കൈ ഏടത്തു മാറ്റിയവരുടേതുമല്ല….

....

പണം

കടലാസ്സിലൊട്ടിച്ച കുഞ്ഞനക്കം മണ്ണിൽ,നടന്നു നീങ്ങു- മ്പോളെന്തനക്കം. കടലാസ്സുകെട്ടുകൾ കൈക്കലാക്കാൻ കരകളും കരങ്ങളും വിലയ്ക്ക് വാങ്ങാൻ. മണ്ണിൽ, മനുഷ്യന്റെ കോളിളക്കം. വെള്ളത്തിലലിഞ്ഞിടും അഗ്നിയിൽ കരിഞ്ഞിടും ഒരു കാറ്റിലങ്ങു പറന്നിടും

....
malayalam poem

കർഷകൻ

മട കെട്ടിതേവി പുഴമീനെതേടി തോട്ടുവക്കത്തൊരു മീശക്കാരൻ രാപ്പകലില്ലാതെ ആവോളമില്ലാതെ ഒറ്റാലിടുന്നൊരു മീശക്കാരൻ പാടത്തുനെല്ല് വിതച്ചു രാപ്പകൽ കാവലിരുന്നു കതിരുകൾ കൊയ്യുന്നൊരു മീശക്കാരൻ അന്തിയ്ക്ക് ചെമ്മാനം നോക്കി മഴയ്ക്ക്

....

നീതി

നീതി അലറിക്കരയും കുഞ്ഞിനെ ഒക്കത്തെ– ടുത്തോരമ്മ നടന്നു പൊരിവെയിലിൽ ഭരണം കയ്യാളും ആപ്പീസുതേടി…. വാടിത്തളരും പൊന്നോമനയെ ഇടയ്ക്കിടെ തലോടിത്തലോടിയും…. ഒരിക്കലും തീരാത്ത ജീവിതവ്യഥയെ പാകിയും ചുടുനിശ്വാസമിട്ടും വന്നു

....
malayalam poem

പുഞ്ചിരി

കണ്ണ് നിറഞ്ഞ് ഒഴുകാൻ ഒരുങ്ങി നിന്ന മാത്രയിൽ നീ അണഞ്ഞു ജീവനിൽ പൂത്തുലഞ്ഞ ചില്ലകൾ വാടിനിന്നാ വേളയിൽ നിൻ നിഴലേകി കുളിരിന്റെ നീർ കണങ്ങൾ തൂമഞ്ഞിൻ പീലികൾ

....